അൽഫോൻസാമ്മ പരിധി വയ്ക്കാതെ സ്നേഹിച്ച വ്യക്തി: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ

ഭരണങ്ങാനം: ജീവിതനാളുകളിൽ പരിധിയില്ലാതെ സ്നേഹിച്ചവളും പരാതിയില്ലാതെ സഹിച്ചവളുമാണു വിശുദ്ധ അൽഫോൻസാമ്മയെന്ന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന്‍റെ ആറാം ദിവസമായ ഇന്നലെ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ഇഷ്ടപ്പെട്ടവരെ മാത്രം സ്നേഹിക്കുന്നത് പരിധിയുള്ള സ്നേഹമാണ്. എന്നാൽ, അൽഫോൻസാമ്മ പരിധി വയ്ക്കാതെ സ്നേഹിച്ച വ്യക്തിയാണ്. തന്നെ വേദനിപ്പിച്ചവരെയും കുറ്റം പറഞ്ഞവരെയുമെല്ലാം അൽഫോൻസാമ്മ പ്രത്യേകമായി സ്നേഹിച്ചു. അതുകൊണ്ട് പരാതികളില്ലാതെ സഹിക്കാൻ അമ്മയ്ക്ക് കഴിഞ്ഞു. ഈശോയോടുള്ള സ്നേഹംമൂലമാണ് അൽഫോൻസാമ്മയ്ക്കു ഇതിനു കഴിഞ്ഞത്.

അൽഫോൻസാമ്മയുടെ മാധ്യസ്ഥ്യം അപേക്ഷിച്ചാൽ മാത്രം പോരാ നാം അൽഫോൻസാമ്മയുടെ മാതൃക അനുകരിക്കാനും കടപ്പെട്ടവരാണെന്നും ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ബോധിപ്പിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles