നൈജീരിയയില്‍ ക്രിസ്ത്യന്‍ പാസ്റ്ററും ഗര്‍ഭിണിയായ ഭാര്യയും കൊല്ലപ്പെട്ടു

നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങളുടെ പുതിയ ഇരകളായി പാസ്്റ്ററും ഭാര്യയും. വടക്കു കിഴക്കന്‍ നൈജീരിയയില്‍ തങ്ങളുടെ കൃഷിസ്ഥലത്തു വച്ചാണ് പാസ്റ്ററും അദ്ദേഹത്തിന്റെ ഗര്‍ഭിണിയായ ഭാര്യയും കൊല്ലപ്പെട്ടത്. ജൂണ്‍ 1 നാണ് സംഭവം നടന്നത്.

ക്രിസ്ത്യാന്‍ റിഫോംഡ് ചര്‍ച്ച് ഓഫ് നൈജീരിയയുടെ പാസ്റ്റര്‍ ആയിരുന്നു ഇമ്മാനുവേല്‍ സബാ ബിലേയ. ദമ്പതികള്‍ എട്ടു മക്കളുണ്ട്. ഒന്‍പതാമത്തെ കുഞ്ഞിനെ ഗര്‍ഭത്തില്‍ വഹിക്കവെയാണ് തോക്കു ധാരികളായ അക്രമികള്‍ ക്രിസ്ത്യന്‍ ദമ്പതികളെ വെടി വച്ചു കൊന്നത്.

ഈ കൊലപാതകം ക്രിസ്തീയ സമൂഹത്തിന് നേരെയുള്ള നേരിട്ടുള്ള യുദ്ധമാണെന്ന് നൈജീരിയയിലെ ഹൗസാ ഫൗണ്ടേഷന്‍ പ്രസ്താവിച്ചു. കൊലപാതം ക്രുരവും മനുഷ്യത്യരഹിതവുമാണെന്ന് തരാബ ഗവര്‍ണര്‍ ഡാരിയൂസ് പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles