പ്രതിഷേധങ്ങള്‍ക്കിടയില്‍ ചിലിയിലെ പള്ളികള്‍ ആക്രമിക്കപ്പെട്ടു

സാന്റിയാഗോ: ചിലിയില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കിടയില്‍ ചിലിയിലെ നിരവധി ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ ആക്രമണം ഉണ്ടായി. സബ് വേ ടിക്കറ്റ് നിരക്കു വര്‍ദ്ധനവിനെതിരെ ഒക്ടോബര്‍ മധ്യത്തിലാണ് പ്രതിഷേധം ആരംഭിച്ചത്.

നവംബര്‍ 8ാം തീയതി പ്രതിഷേധക്കാര്‍ സാന്റിയാഗോയിലെ ലാ അസുന്‍സിയോ ഇടവകയില്‍ ഇരച്ചു കയറി കുമ്പസാരക്കൂടും തിരുസ്വരൂപങ്ങളും മറ്റും നശിപ്പിച്ചു. പോലീസുമായുള്ള ഏറ്റുമുട്ടലിനിടയല്‍ ബാരിക്കേഡുകള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. പള്ളി ഭിത്തികളിലും സ്തൂപങ്ങളിലും അള്‍ത്താരയിലും കത്തോലിക്കാ വിരുദ്ധ ഗ്രാഫിറ്റികള്‍ പതിച്ചു.

നവംബര്‍ 10ാം തീയതി അക്രമികള്‍ മേരി ഹെല്‍പ് ഓഫ് ക്രിസ്റ്റ്യന്‍സ് ചാപ്പലിന്റെ വാതില്‍ അതിക്രമിച്ചു തുറന്ന് അവിടെയുണ്ടായിരുന്ന തിരുസ്വരൂപങ്ങള്‍ നശിപ്പിക്കുകയും അവ തെരുവിലേക്ക് കൊണ്ടു പോകുകയും ചെയ്തു. സക്രാരിയും ആക്രമിക്കപ്പെട്ടു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles